മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും 1962 ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവുമായ തുളസീദാസ് ബലറാം (86) ഇന്ന് കൊല്‍ക്കത്തയ വെച്ച് മരണപ്പെട്ടു.
മൈതാനത്ത് ഏത് പൊസിഷനിലും പ്രകടനം നടത്താന്‍ കഴിവുള്ള കളിക്കാരന്‍ ആയിരുന്നു. പി കെ ബാനര്‍ജിയും ചുനി ഗോസ്വാമിയും ഉള്‍പ്പെടെ ഇന്ത്യന്‍ ഫുട്ബോളിലെ ഗോള്‍ഡന്‍ ജെനറേഷനിള്‍ ഉള്‍പ്പെടുമ്മ താരമാണ് തുളസീദാസ് ബലറാം. ഈസ്റ്റ് ബംഗാള്‍ ജേഴ്സിയില്‍ കാര്യമായി തിളങ്ങിയിട്ടുണ്ട്.